By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: വീടിന് തീപിടിച്ച്‌ യുവതിയും പിഞ്ചു കുഞ്ഞുങ്ങളും വെന്തുമരിച്ച സംഭവത്തില്‍ മുൻ ഭർത്താവ് പിടിയില്‍.
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > World > വീടിന് തീപിടിച്ച്‌ യുവതിയും പിഞ്ചു കുഞ്ഞുങ്ങളും വെന്തുമരിച്ച സംഭവത്തില്‍ മുൻ ഭർത്താവ് പിടിയില്‍.
World

വീടിന് തീപിടിച്ച്‌ യുവതിയും പിഞ്ചു കുഞ്ഞുങ്ങളും വെന്തുമരിച്ച സംഭവത്തില്‍ മുൻ ഭർത്താവ് പിടിയില്‍.

MattulLive
Last updated: August 23, 2024 6:52 am
MattulLive
1 Min Read
SHARE

ലണ്ടൻ: നോർത്തേണ്‍ ഇംഗ്ലണ്ടിലെ ബ്രാഡ്ഫോർഡില്‍ വീടിന് തീപിടിച്ച്‌ യുവതിയും പിഞ്ചു കുഞ്ഞുങ്ങളും വെന്തുമരിച്ച സംഭവത്തില്‍ മുൻ ഭർത്താവ് പിടിയില്‍.

ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ബ്രയോണി ഗയിത് (29), ഇവരുടെ മക്കളായ ഡെനിസ്റ്റി (9), ഓസ്കാർ (5), ഓബ്രീ (2) എന്നിവരാണ് കൊല്ലപ്പെട്ടത്. ബ്രയോണി സംഭവസ്ഥലത്തുവെച്ചും മക്കള്‍ ഗുരുതര പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയുമാണ് മരിച്ചത്.

സംഭവം നടന്ന രാത്രി മുൻ ഭർത്താവ് ബ്രയോണിയുടെ വീട്ടില്‍ എത്തിയിരുന്നുവെന്ന് അയല്‍ക്കാർ പൊലീസിനോട് പറഞ്ഞു. ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നിരുന്നതായും അവർ വെളിപ്പെടുത്തി. ഇയാള്‍ വീടിന് തീവെച്ചതായാണ് പൊലീസ് സംശയിക്കുന്നത്.

39കാരനായ പ്രതിയെ വീടിനു സമീപത്തുനിന്ന് ഗുരുതര പരിക്കുകളോടെയാണ് അറസ്റ്റു ചെയ്തത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ താൻ ഏറെ അസ്വസ്ഥനും അതീവ ദുഃഖിതനുമാണെന്ന് കുട്ടികളുടെ പിതാവ് ജൊനാതൻ പ്രസ്താവനയില്‍ അറിയിച്ചു. ഒറ്റ രാത്രികൊണ്ട് തന്‍റെ മനോഹര ജീവിതം ഇല്ലാതായെന്നും ജൊനാതൻ പറഞ്ഞു.

അതേസമയം കേസില്‍ വിശദമായ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. പ്രതിയെ ചോദ്യം ചെയ്താല്‍ മാത്രമേ കുറ്റകൃത്യത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നും പൊലീസ് വ്യക്തമാക്കി.

You Might Also Like

ഗസ്സയിലെ ജനങ്ങള്‍ക്കും വേണം മാന്യമായ ജീവിതം

ഉരുള്‍പൊട്ടലില്‍ മരിച്ച 36പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു,

ജനകീയ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങളും ഒരു ശരീരഭാഗം കൂടി കിട്ടി

കളമശേരിയില്‍ ഓടുന്ന ബസില്‍ കയറി കണ്ടക്ടറെ കുത്തിക്കൊന്നു: മാസ്ക് ധരിച്ച പ്രതി ഓടിരക്ഷപ്പെട്ടു

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയില്‍

TAGGED:crimelatest newsworld

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article കണ്ണൂർ കോയ്യോട് സ്വദേശി ഈജിപ്തില്‍ മരണപ്പെട്ടു
Next Article ഓഗസ്റ്റ്‌ 23 അന്താരാഷ്ട്ര അടിമ വ്യാപാരം നിർത്തലാക്കിയതിന്റെ ഓർമ്മദിനം

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kannur

ബഷീര്‍ ഉളിയിലിനെ ആദരിച്ചു

MattulLive MattulLive September 1, 2024
Kerala

ബലാത്സംഗക്കേസില്‍ എംഎല്‍എ മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി;

MattulLive MattulLive September 24, 2024
Gulf News

ഖത്തറിലെ ഹമദ് തുറമുഖത്ത് വൻ കഞ്ചാവ് വേട്ട; 17 കിലോ കഞ്ചാവ് കസ്റ്റംസ് പിടികൂടി

MattulLive MattulLive August 29, 2024
India

ബലാത്സംഗക്കൊലയ്ക്ക് തൂക്കു കയര്‍, പീഡനത്തിന് പരോള്‍ ഇല്ലാതെ ജീവപര്യന്തം; ‘അപരാജിത ബില്‍’ ഏകകണ്ഠമായി പാസ്സാക്കി ബംഗാള്‍ നിയമസഭ

MattulLive MattulLive September 3, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account