By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: ലീഗിൻ്റെ ശബ്ദത്തെ ഭയമുള്ളത് കൊണ്ടാണ് ബിജെപി സര്‍ക്കാര്‍ ജെ.പി.സിയില്‍ നിന്ന് പാര്‍ട്ടിയെ ഒഴിവാക്കിയത് : ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > India > ലീഗിൻ്റെ ശബ്ദത്തെ ഭയമുള്ളത് കൊണ്ടാണ് ബിജെപി സര്‍ക്കാര്‍ ജെ.പി.സിയില്‍ നിന്ന് പാര്‍ട്ടിയെ ഒഴിവാക്കിയത് : ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
India

ലീഗിൻ്റെ ശബ്ദത്തെ ഭയമുള്ളത് കൊണ്ടാണ് ബിജെപി സര്‍ക്കാര്‍ ജെ.പി.സിയില്‍ നിന്ന് പാര്‍ട്ടിയെ ഒഴിവാക്കിയത് : ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

MattulLive
Last updated: August 11, 2024 5:23 pm
MattulLive
2 Min Read
SHARE

അലിഗഡ്: ലീഗിൻ്റെ ശബ്ദത്തെ ഭയമുള്ളത് കൊണ്ടാണ് ബിജെപി സർക്കാർ ജെ.പി.സിയില്‍ നിന്ന് പാർട്ടിയെ ഒഴിവാക്കിയതെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനെസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.

ഇതു കൊണ്ടൊന്നും ഇന്ത്യയിലെ വഖഫ് ബോർഡിനെയും വഖഫ് സ്വത്തുക്കളും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ നിന്ന് ലീഗിനെ പിന്തിരിപ്പിക്കാനാവില്ല. ഇന്ത്യ മുന്നണിയിലെ പാർട്ടികള്‍ ഒറ്റക്കെട്ടായി എതിർത്തതു കൊണ്ടാണ് ബില്‍ സംയുക്ത പാർലമെൻ്ററി കമ്മിറ്റിക്കു വിടാൻ സർക്കാർ നിർബന്ധിതരായത്. പ്രതിപക്ഷ പാർട്ടികളുടെ നിലപാടുകളെ ഏകോപിപ്പിക്കുന്ന ചാലക ശക്തിയായി പ്രർത്തിക്കാനായതില്‍ മുസ്ലിം ലീഗിന് അഭിമാനമുണ്ട്. വഖഫ് നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ എന്ത് വില കൊടുത്തും ചെറുക്കുമെന്നും ഇ.ടി പറഞ്ഞു.

ന്യൂനപക്ഷ രാഷ്ട്രീയത്തിൻ്റെ ജൻമഗേഹമായ അലിഗഡില്‍ നടന്ന ഉത്തർ പ്രദേശ് സംസ്ഥാന മുസ്ലിം ലീഗ് കൗണ്‍സില്‍ യോഗം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ തലത്തില്‍ മുസ്ലിം ലീഗ് വ്യവസ്ഥാപിതമായി നടത്തിയ മെമ്ബർഷിപ്പ് ക്യാമ്ബയിന്റെ വിജയം ഉത്തരേന്ത്യയില്‍ പാർട്ടി നടത്തുന്ന ഇടപെടലുകള്‍ ലക്ഷ്യം കാണുന്നതിൻ്റെ സൂചനയാണ്. അലിഗഡ് മൂവ്മെൻ്റിൻ്റെ സ്വതന്ത്ര ഭാരതത്തിലെ സർഗാത്മകതുടർച്ചയാണ് മുസ്ലിം ലീഗ്. പഴയ പ്രതാപത്തിലേക്ക് യു.പിയില്‍ പാർട്ടി തിരിച്ചെത്തുന്ന കാലം വിദൂരമല്ലെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.

മെമ്ബർഷിപ്പ് ഘട്ടങ്ങള്‍ പൂർത്തീകരിച്ചതിനു ശേഷം വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്. ഇതിന് മുന്നോടിയായി നടന്ന പൊതുസമ്മേളനത്തില്‍ സ്ത്രീകളടക്കം നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. രാജ്യത്ത് തന്നെ ഏറ്റവും മുസ്ലിം ജനസംഖ്യയുള്ള ഉത്തർപ്രദേശില്‍ ഗതകാലത്തെ കരുത്ത് വീണ്ടെടുക്കാൻ മുസ്ലിം ലിഗ് പ്രസ്ഥാനത്തിനു കഴിയുമെന്ന് പ്രഖ്യാപിച്ച്‌ കൊണ്ടാണ് അലിഗഡിലെ കൗണ്‍സില്‍ യോഗം സമാപിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് ഡോ. മതീൻ ഖാൻ അദ്ധ്യക്ഷത വഹിച്ചു. യൂത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ: ഷിബു മീരാൻ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി. യൂത് ലീഗ് ദേശീയ സെക്രട്ടറി സി.കെ ഷാക്കിർ, എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് പി.വി അഹമ്മദ് സാജു, നിരീക്ഷകൻ കൂടിയായ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് സിറാജുദ്ദീൻ നദ്വി എന്നിവർ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി അഡ്വ.മുഹമ്മദ് ഉവൈസ് സ്വാഗതവും ലതാഫത് റസ നന്ദിയും പറഞ്ഞു.

കമ്മിറ്റി തെരെഞ്ഞെടുപ്പ് സിറാജുദ്ദീൻ നദ്വി നിയന്ത്രിച്ചു. വിവിധ ജില്ല കമ്മിറ്റികളെ പ്രതിനിധീകരിച് മുഹമ്മദ് ഇർഫാൻ കാണ്‍പൂർ, ലതാഫത് റസാ അലീഗഡ്, അസീം ഹുസൈൻ ഖാൻ, റിസ്വാൻ അൻസാരി, റംസാൻ സൈഫി മീററ്റ്, ശാഹിദ് ശഹ്സാദ്, ഹാജി ഖാസിം,സർഫറാസ് ഗാസി, ശാരിക്ക് അൻസാരി കാണ്‍പൂർ, ശഫീഉല്ലാ കുശി നഗർ, മുഹമ്മദ് സാദ് ലഖ്നൗ, റിയാസ് അഹ്മദ് അലവി, ആരിഫ് റഹ്ബർ ആഗ്ര, ഖാൻ മുബീൻ ബറേലി, മുഹമ്മദ് അസ്ലം ഖാൻ മെഹുബ, മുഹമ്മദ് നഫീസ് ജാൻസി, മുഹമ്മദ് നദീം അമേത്തി, അസീം ഹുസൈൻ ഖാൻ എന്നിവർ സംസാരിച്ചു.

വഖ്ഫ് ബില്ല് പരിശോധിക്കാനായി രൂപീകരിച്ച ജെ.പി.സിയില് അഞ്ച് എം.പിമാരുള്ള ലീഗിന്റെ അംഗങ്ങളെയാരെയും ഉള്പ്പെടുത്താതിരുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് ഇ.ടിയുടെ പ്രതികരണം. മജ്ലിസെ ഇത്തിഹാദുല് മുസ്ലിമീന് നേതാവായ അസദുദ്ദീന് ഉവൈസിയെ ഉള്പ്പെടുത്തിയപ്പോഴാണ്, ലോക്സഭയില് വഖ്ഫ് വിഷയത്തില് സജീവമായി ഇടപെട്ട് സംസാരിച്ച ഇ.ടി മുഹമ്മദ് ബഷീറിനെ ഒഴിവാക്കിയത്.

You Might Also Like

ഉരുള്‍പൊട്ടലില്‍ മരിച്ച 36പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു,

ദിവസങ്ങൾക്ക് ശേഷം അവർ ചിരിച്ചു വയനാട് ദുരന്തഭൂമിയിലെ കുരുന്നുകൾക്ക് വിനോദയാത്രയൊരുക്കി എം.എസ്.എഫ്

തിളച്ച വെള്ളം ശരീരത്തില്‍ വീണ് പൊള്ളലേറ്റു; ചികില്‍സയിലിരിക്കെ നാലു വയസുകാരിക്ക് ദാരുണാന്ത്യം

പൊലീസില്‍ നിന്ന് ഭീഷണിയുണ്ടെന്ന് പിവി അൻവര്‍; നേരിടാൻ കളിത്തോക്ക് അയച്ചുനല്‍കി യൂത്ത്‌ ലീഗ്

ഭാരത് ബന്ദ് മറ്റന്നാള്‍, പൊതുഗതാഗതം തടസപ്പെടും, കേരളത്തെ എങ്ങനെ ബാധിക്കും? അറിയേണ്ടതെല്ലാം

TAGGED:indialatest news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article മുസ്ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ട് ശേഖരണം ;പള്ളിപ്രം ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പായസ ചലഞ്ച് സംഘടിപ്പിച്ചു.
Next Article ആശുപത്രി ബില്‍ നല്‍കാൻ പണമില്ല; പിഞ്ചുകുഞ്ഞിന്റെ മൃതദേഹത്തിനായി മലയാളി ദമ്ബതിമാര്‍ കാത്തിരുന്നത് 2 ദിവസം

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kannur

പ്രവാസി സംഘടനകളും വ്യക്തികളും കൈകോർത്തു’ ബഹ്റൈൻ പ്രവാസിക്ക് വീട് ഒരുങ്ങി

MattulLive MattulLive August 26, 2024
Kannur

ഭാര്യാമാതാവിനെയുംഭാര്യയും വെട്ടിക്കൊന്ന മലപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റിൽ

MattulLive MattulLive August 17, 2024
India

ഫോണ്‍പേയില്‍ ഇനി ‘കടം’ ലഭിക്കും

MattulLive MattulLive August 23, 2024
Kerala

ദേഹത്ത് തിളച്ച പാല്‍ മറിഞ്ഞ് പൊള്ളലേറ്റു; ഒരു വയസുകാരന് ദാരുണാന്ത്യം

MattulLive MattulLive September 25, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account