By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: കല്യാണങ്ങള്‍ക്ക് പോകാൻ പറ്റാത്ത സ്ഥിതിയായി, 3 ദിവസത്തിനകം മാപ്പ് പറയണമെന്ന് റിബേഷ്; 2024ലെ ഏറ്റവും വലിയ തമാശയെന്ന് പാറയ്‌ക്കല്‍ അബ്ദുള്ള
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > കല്യാണങ്ങള്‍ക്ക് പോകാൻ പറ്റാത്ത സ്ഥിതിയായി, 3 ദിവസത്തിനകം മാപ്പ് പറയണമെന്ന് റിബേഷ്; 2024ലെ ഏറ്റവും വലിയ തമാശയെന്ന് പാറയ്‌ക്കല്‍ അബ്ദുള്ള
Kerala

കല്യാണങ്ങള്‍ക്ക് പോകാൻ പറ്റാത്ത സ്ഥിതിയായി, 3 ദിവസത്തിനകം മാപ്പ് പറയണമെന്ന് റിബേഷ്; 2024ലെ ഏറ്റവും വലിയ തമാശയെന്ന് പാറയ്‌ക്കല്‍ അബ്ദുള്ള

MattulLive
Last updated: August 17, 2024 1:48 pm
MattulLive
1 Min Read
SHARE

കോഴിക്കോട്: വടകര ലോക്സഭ തെരഞ്ഞെടുപ്പിലെ ‘കാഫിർ’ സ്ക്രീൻ ഷോട്ട് വിവാദത്തില്‍ മുസ്ലിം ലീഗ് നേതാവ് പാറയ്‌ക്കല്‍ അബ്ദുള്ളയ്‌ക്ക് വക്കീല്‍ നോട്ടീസ് അയച്ച്‌ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ

തനിക്കെതിരെ പ്രചാരണം നടത്തി സമൂഹത്തില്‍ വേർതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചെന്നാണ് റിബേഷ് വക്കീല്‍ നോട്ടീസിലൂടെ പറഞ്ഞിരിക്കുന്നത്. പാറയ്‌ക്കല്‍ അബ്ദുള്ള തന്നോട് പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്നും റിബേഷ് ആവശ്യപ്പെട്ടിട്ടുണ്ട്.

കാഫിർ’ സ്ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ടുള്ള പാറയ്‌ക്കല്‍ അബ്ദുള്ളയുടെ ഫെയ്സ്ബുക്ക്‌ പോസ്റ്റ് തനിക്ക് വലിയ അപമാനമുണ്ടാക്കി.

പോസ്റ്റ്‌ കാരണം ആളുകള്‍ തന്നെ തെറ്റിദ്ധരിച്ചെന്നും കല്യാണത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും പോകുമ്ബോള്‍ ആളുകള്‍ സംശയത്തോടെ വീക്ഷിക്കുന്നുവെന്നും റിബേഷ് വക്കീല്‍ നോട്ടീസില്‍ വിവരിച്ചിട്ടുണ്ട്.

മൂന്നു ദിവസത്തിനകം പരസ്യമായി ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് നോട്ടീസില്‍ പറയുന്നത് അഡ്വ. രാംദാസ് മുഖേനയാണ് റിബേഷ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

എന്നാല്‍ മറുപടി അർഹിക്കാത്ത വക്കീല്‍ നോട്ടീസാണിതെന്ന് പാറയ്‌ക്കല്‍ അബ്ദുള്ള പ്രതികരിച്ചു. മൂന്ന് ദിവസമല്ല, എത്ര കാലമായാലും മറുപടി ഉണ്ടാകില്ല.

2024ലെ ഏറ്റവും വലിയ തമാശയാണ് റിബേഷിന്റെ വക്കീല്‍ നോട്ടീസെന്നും പാറയ്‌ക്കല്‍ അബ്ദുള്ള പ്രതികരിച്ചു.

റിബേഷ് വക്കീല്‍ നോട്ടീസ് അയക്കേണ്ടത് തനിക്കല്ല. ആഭ്യന്തരമന്ത്രിക്കും വടകര പൊലീസിനുമാണ്. കോടതിയില്‍ പൊലീസ് നല്‍കിയ സത്യവാങ്മൂലത്തിലാണ് റിബേഷിന്റെ പേര് പരാമർശിക്കുന്നത്. പൊലീസ് പറ‍ഞ്ഞതിലുപരിയായി താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും മുസ്ലീം ലീഗ് നേതാവ് അവകാശപ്പെട്ടു.

You Might Also Like

ഗർഭിണിയായതിന് പിന്നാലെ മരുന്ന് കഴിച്ച്‌ ഗർഭം അലസിപ്പിക്കാനുള്ള ശ്രമത്തില്‍ 34കാരി മരിച്ചു.

ദുരിതാശ്വാസ സന്നദ്ധ സേവനമനുഷ്ഠിച്ച വൈറ്റ് ഗാർഡ് അംഗങ്ങള്‍ക്ക് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നല്‍കുന്ന ആദരവും വൈറ്റ് ഗാർഡ് സംഗമവും സപ്തംബർ 11

ചാലക്കുടിയില്‍ കാട് വെട്ടുന്നതിനിടെ  കണ്ടത്  പടുകൂറ്റന്‍ പാമ്പ്

തളിപ്പറമ്പില്‍ വീട്ടില്‍ അതിക്രമിച്ചു കയറി മാരകായുധങ്ങളുമായി ആക്രമണം: എട്ട് പേര്‍ക്കെതിരെ കേസ്

ഇടിയെ കാണണം, കറുത്ത നൂല്‍ സ്ക്രൂവില്‍ ചേര്‍ത്ത് വച്ച്‌ തയാറാക്കിയ ചിത്രം നല്‍കണം; പ്രിയ നേതാവിനെ കാണാന്‍ മുഹമ്മദ് മിദ്ലാജ് എത്തി

TAGGED:keralalatest news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article വയനാടിന്റെ  കണ്ണീരൊപ്പാൻ  മുസ്ലിം  ലീഗ്  സ്റ്റേറ്റ് കമ്മിറ്റിയുടെ ഫണ്ട് ശേഖരണത്തിൽ  ബഹ്‌റൈൻ കെഎംസിസി  അഴീക്കോട്‌ മണ്ഡലം കമ്മിറ്റിയും പങ്കാളികളായി.
Next Article ഓട്ടോകള്‍ക്ക് സംസ്ഥാന പെർമിറ്റ് അനുവദിച്ചതില്‍ എതിർപ്പുമായി സിഐടിയു സംസ്ഥാന ഘടകം

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Gulf News

പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടില്‍ പോകാനിരിക്കുന്നവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കണമെന്ന് അബുദാബി കെഎംസിസി

MattulLive MattulLive August 30, 2024
Kerala

മകൻ പിതാവിനെ അലവാങ്ക് ഉപയോഗിച്ച്‌ കൊന്നു

MattulLive MattulLive August 26, 2024
Mattul News

പി.കെ. ഇബ്രാഹീം ഹാജി മരണപ്പെട്ടു

MattulLive MattulLive August 8, 2024
Kerala

നവജാത ശിശവുവിന്റെ മൃതതദേഹം പാടശേഖരത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍.

MattulLive MattulLive August 15, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account