By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് കൊള്ള ‘ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപിക്ക് ഉറപ്പ് നല്‍കി.
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് കൊള്ള ‘ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപിക്ക് ഉറപ്പ് നല്‍കി.
Kerala

വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് കൊള്ള ‘ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപിക്ക് ഉറപ്പ് നല്‍കി.

MattulLive
Last updated: August 22, 2024 7:34 pm
MattulLive
2 Min Read
SHARE

കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിലെ വർധിപ്പിച്ച പാർക്കിങ് ഫീസ് കുറക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് എയർപോർട്ട് ഡയറക്ടർ ഇ.ടി.മുഹമ്മദ് ബഷീർ എംപിക്ക് ഉറപ്പ് നല്‍കി.

സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് ഫീസ് ഇരട്ടിയായും എയർപോർട്ടിന് പുറത്ത് നിന്ന് യാത്രക്കാരുമായി എത്തുന്ന ടാക്‌സി വാഹനങ്ങള്‍ക്ക് ഗണ്യമായും ഫീസ് ഉയർത്തിയത് വലിയ തോതില്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ഇതേ തുടർന്നാണ് ഇ.ടി.മുഹമ്മദ് ബഷീർ എംപി എയർപോർട്ട് ഡയറക്ടർ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത്. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് എയർപോർട്ട് അതോറിറ്റി ഓഫ് ഇൻഡ്യ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വൈകാതെ പരിഹാരം ഉണ്ടാവുമെന്നും ഡയറക്ടർ എസ്.സുരേഷ് അറിയിച്ചു.



ജോയിന്റ് ജനറല്‍ മാനേജർ മുനീർ, എൻജിനിയറിങ് ജനറല്‍ മാനേജർ രവീന്ദ്രൻ, സിവില്‍ ജനറല്‍ മാനേജർ മുഹമ്മദ് കാസിം എന്നിവരും ചർച്ചയില്‍ പങ്കെടുത്തു



ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ ശ്രമിക്കുന്നത് കുറ്റവാളികളെ സംരക്ഷിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ ചെയ്യുന്നത് ക്രിമിനല്‍കുറ്റമാണ്.

കുറ്റകൃത്യങ്ങളുടെ പരമ്ബരയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. കുറ്റകൃത്യങ്ങള്‍ നടന്നെന്ന് മനസിലായാല്‍ നടപടി എടുക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

‘റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഒളിച്ചുവെച്ചത് തെറ്റാണ്. അന്വേഷണം നടത്തേണ്ട നിയമപരമായ ബാധ്യത സര്‍ക്കാരിനുണ്ട്. വനിതാ ഐപിഎസ് ഓഫീസറെ കൊണ്ട് സംഭവങ്ങള്‍ അന്വേഷിപ്പിക്കണം. സര്‍ക്കാര്‍ പറയുന്ന ന്യായീകരണം പച്ചക്കള്ളമാണ്. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് പറയാന്‍ ജസ്റ്റിസ് ഹേമയ്ക്ക് അധികാരമില്ല.

കോണ്‍ക്ലേവിലൂടെ ജനങ്ങളെ വിഡ്ഢികളാക്കുകയാണ് സര്‍ക്കാര്‍. കോണ്‍ക്ലേവിലൂടെ സ്ത്രീകളെ വീണ്ടും അപമാനിക്കുന്നു. എന്തൊരു അസംബന്ധമാണ് സര്‍ക്കാര്‍ പറയുന്നത്. ആരോപണ വിധേയര്‍ക്കൊപ്പം കോണ്‍ക്ലേവ് നടത്താനാകില്ല. അന്വേഷണം നടത്തി കുറ്റക്കാരുടെ പേര് പുറത്തുവിടണം.

ഉമ്മന്‍ചാണ്ടിയുടെ പേര് പറഞ്ഞവര്‍ എന്തിനാണ് ഇപ്പോള്‍ പേടിക്കുന്നത്. കോടതി പറഞ്ഞാല്‍ കേള്‍ക്കാമെന്ന് പറയുന്നതില്‍ എന്താണ് ന്യായീകരണം.

ഒരു സംസ്ഥാനത്ത് നടക്കാത്ത കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. സര്‍ക്കാരിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ നിര്‍ബന്ധിക്കരുത്. സ്ത്രീകള്‍ അപമാനിക്കപ്പെടുന്നത് കേരളത്തിന് അപമാനമാണ്. നിയമപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടരുത്. പവര്‍ ലോബികളുടെ പേര് പുറത്തുവരണം’, വി ഡി സതീശന്‍ ചര്‍ച്ചയില്‍ പറഞ്ഞു.

You Might Also Like

എട്ടിന്റെ പണി! സ്‌കൂളില്‍ വാഹനത്തിലെത്തിയ 18 കുട്ടിഡ്രൈവര്‍മാര്‍ കുടുങ്ങി; വാഹന ഉടമകളായ രക്ഷിതാക്കള്‍ക്കെതിരെ കേസ്

മുസ്ലിം സമുദായം യോജിക്കാവുന്ന മേഖലകളില്‍ യോജിച്ചു മുന്നേറണം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

വീണ്ടും നിപ: മലപ്പുറത്ത് മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു

യുവാവിന്റെ മരണം; സഹോദരന്‍ അടക്കം നാലുപേര്‍ കസ്‌റ്റഡിയില്‍

ആവശ്യപ്പെട്ട പണം വിദേശത്തുള്ള ഭാര്യ അയച്ചുകൊടുക്കാത്തതിന് നാലര വയസ്സുകാരിയുടെ കഴുത്തില്‍ വടിവാള്‍ വച്ച്‌ ഭീഷണി : ഭര്‍ത്താവ് അറസ്റ്റില്‍

TAGGED:airportkeralaKOZHIKODElatest news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article സൂപ്പർ ലീഗ് കേരള, പ്രഥമ സീസണിന് സെപ്റ്റംബർ ഏഴിന് തുടക്കമാകും.
Next Article കണ്ണൂർ കോയ്യോട് സ്വദേശി ഈജിപ്തില്‍ മരണപ്പെട്ടു

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കും മുസ്‌ലിം ലീഗിനും നന്ദിയും അഭിനന്ദവും രേഖപ്പെടുത്തി കേരള വ്യാപാരി വ്യവസായി

MattulLive MattulLive August 23, 2024
Kerala

ദേശീയപതാക താഴ്ത്തുന്നതിനിടെ ഇരുമ്പ് കൊടിമരം വൈദ്യുതി കമ്ബിയിലേക്ക് മറിഞ്ഞുവീണ് ഷോക്കേറ്റ് വൈദികൻ മരിച്ചു.

MattulLive MattulLive August 15, 2024
Kerala

ദൃശ്യം സെറ്റില്‍ സിദ്ദിഖ് മോശമായി പെരുമാറി ? തുറന്ന് പറഞ്ഞ് ആശാ ശരത്

MattulLive MattulLive August 27, 2024
Kerala

ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നുമുതല്‍ 12 വരെ; സമയപ്പട്ടിക പ്രഖ്യാപിച്ചു

MattulLive MattulLive August 28, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account