By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: ഹിജാബ് ധരിച്ച വിദ്യാര്‍ഥിനികളെ തടഞ്ഞതിന് മികച്ച അധ്യാപകനുള്ള പുരസ്‌കാരം നഷ്ടമായി; കുന്താപുര ഗവ. പി യു കോളജ് പ്രിൻസിപ്പലിനുള്ള അവാര്‍ഡ് തടഞ്ഞ് കര്‍ണാടക സര്‍ക്കാര്‍
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > India > ഹിജാബ് ധരിച്ച വിദ്യാര്‍ഥിനികളെ തടഞ്ഞതിന് മികച്ച അധ്യാപകനുള്ള പുരസ്‌കാരം നഷ്ടമായി; കുന്താപുര ഗവ. പി യു കോളജ് പ്രിൻസിപ്പലിനുള്ള അവാര്‍ഡ് തടഞ്ഞ് കര്‍ണാടക സര്‍ക്കാര്‍
India

ഹിജാബ് ധരിച്ച വിദ്യാര്‍ഥിനികളെ തടഞ്ഞതിന് മികച്ച അധ്യാപകനുള്ള പുരസ്‌കാരം നഷ്ടമായി; കുന്താപുര ഗവ. പി യു കോളജ് പ്രിൻസിപ്പലിനുള്ള അവാര്‍ഡ് തടഞ്ഞ് കര്‍ണാടക സര്‍ക്കാര്‍

MattulLive
Last updated: September 6, 2024 6:08 am
MattulLive
1 Min Read
SHARE

കര്‍ണാടക : കർണാടകയിലെ കുന്ദാപുര ഗവ. പ്രീ-യൂണിവേഴ്‌സിറ്റി കോളജിലെ പ്രിൻസിപ്പല്‍ ബിജെ രാമകൃഷ്ണയെ മികച്ച അധ്യാപകര്‍ക്ക് പ്രഖ്യാപിച്ച പുരസ്‌കാര (ഉത്തമ ശിക്ഷക്) പട്ടികയില്‍ നിന്ന് ഒഴിവാക്കി കർണാടക സർക്കാർ.

കോളജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ പ്രവേശിക്കാൻ അനുവദിക്കാതിരുന്നതില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് രാമകൃഷ്ണയെന്നാണ് ആരോപണം.

കർണാടക വിദ്യാഭ്യാസ വകുപ്പ് ഇത്തവണത്തെ മികച്ച അധ്യാപകരുടെ പട്ടിക ചൊവ്വാഴ്ച രാത്രി പ്രഖ്യാപിച്ചിരുന്നു. ബി ജി രാമകൃഷ്ണ ഉള്‍പ്പെടെ സംസ്ഥാനത്തെ കോളജുകളിലെ രണ്ട് പ്രിൻസിപ്പല്‍മാരെയാണ് അവാർഡിനായി തിരഞ്ഞെടുത്തത്. ബുധനാഴ്ച വകുപ്പ് ഉദ്യോഗസ്ഥർ ബിജി രാമകൃഷ്ണയെ കണ്ട് അവാർഡ് താല്‍ക്കാലികമായി തടഞ്ഞ കാര്യം അറിയിച്ചു

രണ്ട് വർഷം മുമ്ബ് കർണാടകയില്‍ ഹിജാബ് വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, കുന്ദാപുര കോളജില്‍ ഹിജാബ് ധരിച്ച്‌ എത്തിയ വിദ്യാർത്ഥിനികളെ രാമകൃഷ്ണയുടെ നിർദേശപ്രകാരം കോളജ് ഗേറ്റില്‍ തടഞ്ഞിരുന്നു. ഈ സംഭവം വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഈ സംഭവം വൈറലായിരുന്നു.

പിന്നീട് ഹിജാബ് വിഷയം സംസ്ഥാനത്തെ മുഴുവൻ കോളജുകളിലേക്കും വ്യാപിച്ചു. ഹിജാബ് ധരിക്കുന്ന വിദ്യാർത്ഥിനികളെ തടയുന്നതിനൊപ്പം, ഹിന്ദു വിദ്യാർത്ഥികള്‍ കാവി ഷാളുകള്‍ ധരിച്ച്‌ പ്രതിഷേധിക്കാനും തുടങ്ങി. ഇതുമായി ബന്ധപ്പെട്ട ഹർജികളില്‍ കർണാടക ഹൈകോടതി വിധി പറഞ്ഞെങ്കിലും വിവാദം അവസാനിച്ചില്ല.

രാമകൃഷ്ണയ്ക്ക് പുരസ്കാരം നല്‍കുന്നതിനെതിരെ വിവിധ സംഘടനകളും വ്യക്തികളും രംഗത്തെത്തിയിരുന്നു. ഹിജാബ് വിവാദത്തില്‍ ഒരു വിഭാഗം വിദ്യാർത്ഥിനികളുടെ അവകാശങ്ങള്‍ നിഷേധിച്ച വ്യക്തിക്ക് പുരസ്കാരം നല്‍കുന്നത് ന്യായീകരിക്കാനാവില്ല എന്നായിരുന്നു വാദം. ഇതേ തുടർന്ന് സർക്കാർ പുരസ്കാരം പിൻവലിക്കുകയായിരുന്നു. സർക്കാരിന്റെ ഈ തീരുമാനത്തെ പലരും സ്വാഗതം ചെയ്തപ്പോള്‍ മറ്റു ചിലർ വിമർശിച്ചു.

അധ്യാപക ദിനത്തോടനുബന്ധിച്ച്‌ വിദ്യാഭ്യാസ വകുപ്പ് 20 പ്രൈമറി സ്കൂള്‍ അധ്യാപകർ, 11 ഹൈസ്കൂള്‍ അധ്യാപകർ, 8 പിയു അധ്യാപകർ, രണ്ട് പ്രിൻസിപ്പല്‍മാർ എന്നിവരെയാണ് മികച്ച അധ്യാപക അവാർഡുകള്‍ നല്‍കി ആദരിക്കാൻ തീരുമാനിച്ചിരുന്നത്. വ്യാഴാഴ്ച ബെംഗ്ളൂറില്‍ നടന്ന അധ്യാപകദിന പരിപാടിയില്‍ ബി ജി രാമകൃഷ്ണ ഒഴികെയുള്ളവർക്ക് അവാർഡ് സമ്മാനിച്ചു.

You Might Also Like

ഇന്ത്യ അടക്കം 35 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ ശ്രീലങ്ക സന്ദര്‍ശിക്കാന്‍ അവസരം

അസമില്‍ മുസ്‍ലിംകളെ തടങ്കല്‍പാളയത്തില്‍ തള്ളിയതിനെതിരെ ലീഗ് പോരാടും -ഇ.ടി

കളിപ്പാട്ടമാണെന്ന്  കരുതി പാമ്പിനെ കൈയിൽ  എടുത്തു കളിച്ചു പാമ്പ് ചത്തു

മകളെ കഴുത്തറത്ത് കൊന്നു, സ്യൂട്ട്കേസിലാക്കി കുറ്റിക്കാട്ടില്‍ എറിഞ്ഞു; ക്രൂരകൃത്യം കാമുകനൊപ്പം പോകാൻ

ലീഗ് പ്രതിനിധി സംഘം ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

TAGGED:awardhijabcontroversyindiaKarnataka

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article കോഴിക്കോട് കൂടരഞ്ഞിയില്‍ സ്വകാര്യ ആശുപത്രിയിലെ ക്യാന്റീനില്‍ വെച്ച്‌ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
Next Article മലപ്പുറത്തെ എസ്‌എച്ച്‌ഒ മുതല്‍ എസ്പി സുജിത് ദാസ് വരെ ബലാത്സംഗം ചെയ്തെന്ന് യുവതി;

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

India

ഒമ്ബതു മാസം മുമ്പ് വിവാഹം ചെയ്ത യുവതിയെ ഭർത്താവ് തലക്കടിച്ച്‌ കൊന്നു

MattulLive MattulLive August 24, 2024
India

പാചകത്തിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച്‌ യുവാവിന് ദാരുണാന്ത്യം.

MattulLive MattulLive August 15, 2024
India

അമ്മ ഫോണില്‍ കളിക്കുന്നു , 3 വയസുകാരന് ദാരുണാന്ത്യം

MattulLive MattulLive October 7, 2024
India

ബീഫിന്‍റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല; ഹരിയാനയില്‍ മുസ്‌ലിം യുവാവിനെ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിക്കൊന്നു

MattulLive MattulLive September 1, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account